വഴിമരങ്ങള്‍
കാറ്റിന്റെ നാവിലെപ്പോഴും
കാടുകയറുന്ന ഭീഷ്മം
വെയിലിന്റെ കണ്ണിലുടല്‍
വെന്തുരുകുന്ന ഗ്രീഷ്മം
വിണ്ണില്‍ മേഘരോഷങ്ങള്‍
മണ്ണില്‍ വൃഷ്ടിശോഷങ്ങള്‍
വേരുകളില്‍ അഭിശാപങ്ങള്‍
വേരുകളില്‍ അഭിശാപങ്ങള്‍
ദാരുവില്‍ ആഭിചാരങ്ങള്‍
മുള്ളുള്ള മുഖസ്തുതികള്‍
മൂര്‍ച്ചയുള്ള കൈപ്പിഴകള്
മുരട്ടില്‍ ആസുരകാമനകള്‍
മൂര്‍ദ്ധാവില്‍ ആയുധവേദനകള്‍
കറുക്കുമ്പോള്‍ കാടാകുന്നു
കാല്‍ച്ചുവട്ടിലെ ലോകം
കടിച്ചുകീറാന്‍ നില്ക്കുന്ന
മുള്ളുള്ള മുഖസ്തുതികള്‍
മൂര്‍ച്ചയുള്ള കൈപ്പിഴകള്
മുരട്ടില്‍ ആസുരകാമനകള്‍
മൂര്‍ദ്ധാവില്‍ ആയുധവേദനകള്‍
കറുക്കുമ്പോള്‍ കാടാകുന്നു
കാല്‍ച്ചുവട്ടിലെ ലോകം
കടിച്ചുകീറാന്‍ നില്ക്കുന്ന
കുറുനരികളുടെ വ്യൂഹം
വെളുത്താലും കറുത്താലും
ചിലക്കുന്ന കിളികള്‍ക്കൊപ്പം
വിറച്ചു കൊണ്ടിരിക്കുന്നു
ഇലത്തുമ്പില്‍ ഹൃദയം.
ചിത്രങ്ങള്‍ ഗൂഗിള്‍
28 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ചിലക്കുന്ന കിളികള്‍ക്കൊപ്പം
വിറച്ചു കൊണ്ടിരിക്കുന്നു
ഇലത്തുമ്പില്‍ ഹൃദയം...."
___________ഇരുത്തം വന്ന കവിയുടെ മഹത്തായ മറ്റൊരു രചന എന്നു മാത്രം പറയട്ടെ....ഒരുപാടൊരുപാട് അഭിനന്ദനത്തിന്റെ മലര്‍ചെണ്ടുകള്‍ !!
കറുത്താല്‍ ഉയിര്‍പ്പേടി
പേടിയോടെ കാലം അടയാളപ്പെടുത്തുന്നു നാളയുടെ നടുക്കങ്ങളെ
നല്ല മനോഹരമായ കവിത
ആശംസകള്‍
വിറച്ചു കൊണ്ടിരിക്കുന്നു
ഇലത്തുമ്പില്‍ ഹൃദയം.
ആശംസകൾ
മണ്ണില്‍ വൃഷ്ടിശോഷങ്ങള്‍
വേരുകളില്‍ അഭിശാപങ്ങള്‍
ദാരുവില്‍ ആഭിചാരങ്ങള്‍
ഓരോ വരിയും ഇരുത്തി ചിന്തിപ്പിക്കുന്നു.
വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നു...
ഭാവുകങ്ങൾ.
കവിതയുടെ പൂന്തോട്ടം കാണിച്ചു തന്നു.
ചിലക്കുന്ന കിളികള്‍ക്കൊപ്പം
വിറച്ചു കൊണ്ടിരിക്കുന്നു
ഇലത്തുമ്പില്‍ ഹൃദയം.
എന്താ പറയാ.
ഒന്നും പറയാനില്ല.
വരികളിലെ സത്യങ്ങള്‍ സുന്ദരമായി......
ആശംസകള്‍
അയൽക്കാരൻ തൊട്ട് പിതാവ് വരെ..!
അവസാനം ചാനലുകളും, നിയമങ്ങളും വരെ...!
വിറച്ചു കൊണ്ടിരിക്കുന്നു ജീവൻ!!
മനോഹര രചന.
ശുഭാശംസകൾ....
ഒരുപാടിഷ്ടായി .. നേരിൽ പകച്ചു മരവിച്ച വഴിമരങ്ങളെ !
വളരെ നല്ലവരികൾ. ഏറെ ഇഷ്ടമായി
സ്നേഹത്തോടെ,
ഗിരീഷ്
മണ്ണില്‍ വൃഷ്ടിശോഷങ്ങള്‍
വേരുകളില്‍ അഭിശാപങ്ങള്‍
ദാരുവില്‍ ആഭിചാരങ്ങള്‍
നന്നായിരിക്കുന്നു.. ആശംസകള്‍
മനോഹരം.
പ്രത്യേകിച്ചൊരു നാല് വരി ഹൈ ലൈറ്റ് ചെയ്യാന്‍ തരമില്ല. എല്ലാ വരികളും മികച്ചത്. കവിത ഗംഭീരം
കറുത്താല്‍ ഉയിര്‍പ്പേടി ....
മനോഹരമായ വരികൾ
നല്ല വരികള്‍
ചിലക്കുന്ന കിളികള്‍ക്കൊപ്പം
വിറച്ചു കൊണ്ടിരിക്കുന്നു
ഇലത്തുമ്പില്‍ ഹൃദയം-ഇരുള്ഭീതിയില്.......സത്യം
ചിലക്കുന്ന കിളികള്‍ക്കൊപ്പം
വിറച്ചു കൊണ്ടിരിക്കുന്നു
ഇലത്തുമ്പില്‍ ഹൃദയം.
----നല്ല വരികൾ
ആശംസയോടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ