ശരണാലയവഴികള്
മഞ്ഞടങ്ങും വരെയെങ്കിലും
ഈ നിമിഷങ്ങളെ നാം
മനസ്സു കൊണ്ടെണ്ണുന്നു.
പച്ചയും മഞ്ഞയും
ഈ നിമിഷങ്ങളെ നാം
മനസ്സു കൊണ്ടെണ്ണുന്നു.
ജീവിതം നാലുവരിയില്‍
ഒഴുകുമ്പോഴെല്ലാം ഇങ്ങിനെ
ഒഴുകുമ്പോഴെല്ലാം ഇങ്ങിനെ
കാത്തു നില്ക്കുന്നവന്റെ
പിന്നിലായിരിക്കണം
നമുക്കൂഴം.
എങ്ങോട്ടും തിരിയരുത്.
ആശങ്കയില്‍
കുരുങ്ങിപ്പോയ വഴിയുടെ
കഴുത്തറ്റം കാണും വരെ.
ഇടക്കിടക്കു നോക്കണം
ഇടത്തും വലത്തുമുള്ളവരുടെ
കണ്ണാടിയില്‍.
നമുക്കുള്ള നിരത്ത്
തിരക്കുള്ളതല്ലെങ്കിലും
അങ്ങാടിയിലെത്താന്‍
ചിലര്‍ക്കതു മതിയാകും.
പച്ചയും മഞ്ഞയും
പരിഹാസത്തിരക്കില്‍
നമുക്കുള്ളതെല്ലാം മറക്കും.
ചുറ്റുവട്ടത്തൊന്നും കാണാതെ നാം,
ചുവപ്പിനെ മാത്രം ശപിക്കും
ചുവപ്പിനെ മാത്രം ശപിക്കും
എത്ര പെട്ടെന്നാണ് ചില വഴികള്‍
നമ്മെ പിഴപ്പിക്കുന്നത് !
താക്കോലുണ്ടെങ്കിലും
അതൊരിക്കലുമിനി നമ്മെ
അടച്ചു പൂട്ടാനായി
തിരിച്ചു വരില്ലല്ലൊ!
അതൊരിക്കലുമിനി നമ്മെ
അടച്ചു പൂട്ടാനായി
തിരിച്ചു വരില്ലല്ലൊ!
അത്യാവശ്യങ്ങള്‍
തുറന്നു വച്ചവരുടെ കമ്പോളത്തില്‍
തുറന്നു വച്ചവരുടെ കമ്പോളത്തില്‍
ഇനിയും പുരാവസ്തുക്കളുണ്ട്.
ചില്ലറ തീരുവോളം
ചിലവാക്കാനുള്ളതില്‍ നിന്ന്
അവരെന്തിനാണാവൊ നമ്മെ
പുറത്തേക്കു വലിച്ചെറിഞ്ഞത്?
അടുത്ത കയറ്റം വരെയെങ്കിലും
ഈ ഇറക്കത്തിന്
നീളം കിട്ടിയിരുന്നെങ്കില്‍?
വഴുക്കലിനിടക്കുവച്ചെങ്കിലും
നീളം കിട്ടിയിരുന്നെങ്കില്‍?
വഴുക്കലിനിടക്കുവച്ചെങ്കിലും
ഈ വഴിക്കൊരു വാലും
തലയും കണ്ടെത്താമായിരുന്നു.
......................................
കാത്തു നില്ക്കുന്നവന്റെ
പിന്നില്‍ തന്നെയാണ് വീണ്ടും
നമുക്കൂഴം.
നല്ലത്..
കണ്ണിലേക്ക്,
അത്രയധികമുണ്ട്
തലയും കണ്ടെത്താമായിരുന്നു.
......................................
കാത്തു നില്ക്കുന്നവന്റെ
പിന്നില്‍ തന്നെയാണ് വീണ്ടും
നമുക്കൂഴം.
നല്ലത്..
കണ്ണിലേക്ക്,
അത്രയധികമുണ്ട്
വെളിച്ചത്തിന്റെ കുത്ത്.
1 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
കുരുങ്ങിപ്പോയ വഴിയുടെ
കഴുത്തറ്റം കാണും വരെ.
-കവിത നന്നായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ